കൊച്ചി : മുന്നണി നേതൃത്വത്തില്‍നിന്നുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പി.സി. തോമസ് നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്‍.ഡി.എ. വിടാനൊരുങ്ങുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.
എന്‍.ഡി.എ. അധ്യക്ഷന്‍ അമിത് ഷാ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നതാണു പി.സി. തോമസ് വിഭാഗം മുന്നണി വിടാന്‍ കാരണമാകുന്നത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
2018 ഒക്ടോബറില്‍ വിവിധ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. റബര്‍ ബോര്‍ഡ് ചെയര്മാന് പദവിയും 15 കോര്പ്പറേഷന് അംഗത്വവും ഉള്‍പ്പെടെ 16 പേരുടെ പട്ടികയാണു പി.സി. തോമസ് രണ്ടുവര്‍ഷം മുമ്ബ് അമിത്ഷായ്ക്ക് നല്‍കിയത്. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാര്ച്ചില്ചെയര്മാന് പദവിയും അഞ്ച് കോര്പ്പറേഷന് ഭാരവാഹിത്വവും നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തിലും തീരുമാനമായില്ല.
എൽ ഡി എയിലെ വിവിധ നേതാക്കളോടും ബി ജെ പി സംസ്ഥാന തലത്തിലെ വിവിധ നേതാക്കളേയും മലയാളികളായ കേന്ദ്രനേതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നതായി പാർട്ടിയുടെ സംസ്ഥാന നേതാവ് ഭാരത് ന്യൂസിനോട് പറഞ്ഞു. കൊച്ചി : മുന്നണി നേതൃത്വത്തില്‍നിന്നുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പി.സി. തോമസ് നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്‍.ഡി.എ. വിടാനൊരുങ്ങുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.
എന്‍.ഡി.എ. അധ്യക്ഷന്‍ അമിത് ഷാ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നതാണു പി.സി. തോമസ് വിഭാഗം മുന്നണി വിടാന്‍ കാരണമാകുന്നത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതതലയോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
2018 ഒക്ടോബറില്‍ വിവിധ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. റബര്‍ ബോര്‍ഡ് ചെയര്മാന് പദവിയും 15 കോര്പ്പറേഷന് അംഗത്വവും ഉള്‍പ്പെടെ 16 പേരുടെ പട്ടികയാണു പി.സി. തോമസ് രണ്ടുവര്‍ഷം മുമ്ബ് അമിത്ഷായ്ക്ക് നല്‍കിയത്. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഏറ്റവുമൊടുവില്‍ കഴിഞ്ഞമാര്ച്ചില്ചെയര്മാന് പദവിയും അഞ്ച് കോര്പ്പറേഷന് ഭാരവാഹിത്വവും നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തിലും തീരുമാനമായില്ല.
എൽ ഡി എയിലെ വിവിധ നേതാക്കളോടും ബി ജെ പി സംസ്ഥാന തലത്തിലെ വിവിധ നേതാക്കളേയും മലയാളികളായ കേന്ദ്രനേതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നതായി പാർട്ടിയുടെ സംസ്ഥാന നേതാവ് ഭാരത് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ബി ജെ പിയിലുള്ള വിഭാഗികതയാണ് ഘടകകക്ഷികളെ പരിഗണിക്കുന്നതിൽനിന്നും അമിത്ഷായെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ഇവർ കരുതുന്നത്. മുന്നണി മാറുന്നതോടെ നിങ്ങളെങ്കിലും രക്ഷപ്പെടുമല്ലോ എന്ന രീതിയിൽ ചില നേതാക്കൾ കളി പറഞ്ഞതായും ഇദേഹം വ്യക്തമാക്കി. കേരളത്തിലെ ബി ജെ പിയിലുള്ള വിഭാഗികതയാണ് ഘടകകക്ഷികളെ പരിഗണിക്കുന്നതിൽനിന്നും അമിത്ഷായെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് ഇവർ കരുതുന്നത്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.