കൊച്ചി: പെട്രോളിയം ഉല്പന്നങ്ങളെ ജി എസ് ടിയില്‍ പെടുത്തുന്നതിനെ എതിര്‍ക്കുന്നത് ധനമന്ത്രി തോമസ് ഐസക് ആണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഐസക്കും മറ്റ് രണ്ട് ധനമന്ത്രിമാരും മാത്രം എതിര്‍ക്കുന്നതിനാലാണ് കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടും പെട്രോളിയം ഉല്പന്നങ്ങളെ ജി എസ് ടിയില്‍ പെടുത്താനാകാത്തത്.
എല്ലാ അഴിമതിക്കും കൂട്ടുനിന്ന ശേഷം ഒന്നും താനറിഞ്ഞില്ലന്ന വിചിത്ര നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നത്. തന്റെ മന്ത്രിസഭയില്‍ സംഭവിക്കുന്നതൊന്നും അദ്ദേഹത്തിനറിയില്ലങ്കില് പിണറായിയുടെ ഒരു ചിത്രം മാത്രം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെക്കുന്നതാകും നല്ലത്. വ്യവസായ, ഫിഷറീസ് മന്ത്രിമാരെ നേരില്‍ കണ്ടാണ് അഴക്കടല്‍ മത്സ്യബന്ധന കമ്പനി കരാര്‍ ഉറപ്പിച്ചത്. കരാറിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രി കേസെടുക്കണം. രാജ്യസുരക്ഷയെ കൂടി ബാധിക്കുന്ന പ്രശ്നമായതിനാല്‍ ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുറത്തു വരേണ്ടതുണ്ട്. അതിന് സമഗ്രാന്വേഷണം വേണം.
ജി എസ് ടിയില്‍ പെടുത്തിയാല്‍ വില കുറയും. ഇന്ധന വില നിര്‍ണയിക്കുന്നതിനുള്ള അവകാശം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. അത് മറച്ചു വച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ധന വില വര്‍ധനക്കെതിരെ സംസാരിക്കുന്നതെന്നും കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.