തിരുവനന്തപുരം: കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ സീ വോട്ടര്‍ സര്‍വേ. 82 സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. യു ഡി എഫിന് 56 സീറ്റുകള്‍ ലഭിക്കാം. ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ 42.34 ശതമാനം ആളുകള്‍ സംതൃപ്തരാണെന്ന് സര്‍വ്വേ പറയുന്നു. എല്‍ ഡി എഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തില്‍നിന്ന് 2021ല്‍ 42.9 ശതമാനമാകാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നുണ്ട്.
യു ഡി എഫിന്റെ വോട്ട് വിഹിതം 2016 ല്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ആയി കുറയാനും സാധ്യതയുണ്ട്. സര്‍വേയില്‍ 55.84 ശതമാനം പേര് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോള്‍ 31.95 ശതമാനം പേര് നരേന്ദ്ര മോദിയെയാണ് പിന്തുണച്ചത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.