തിരുവനന്തപുരം: വീണ്ടും ഭരണത്തിലെത്തുമെന്ന യു ഡി എഫിന്റെ ആത്മവിശ്വാസം ബി ജെ പി വോട്ടുകളിലായിരുന്നുവെന്ന് പിണറായി വിജയന്. 2016 നേക്കാള്‍ ബി.ജെ.പിക്ക് 4,285,31 വോട്ടുകള്‍ കുറഞ്ഞത് ഇതിന് വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് മണ്ഡലങ്ങളില്‍ ബി ജെ പിയുമായി വോട്ട് കച്ചവടം നടന്നതിന്റെ കണക്കുകളും പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ നിരത്തി. പെരുമ്പാവൂര്‍, കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടുകച്ചവടം നടന്നത്. പുറത്തുവന്നതിനെക്കാള്‍ വലിയ കച്ചവടമാണ് നടന്നത്.
ബിജെപി ബോട്ടുകള്‍ വാങ്ങി ജയിക്കാമെന്ന് കരുതിയെങ്കിലും മതനിരപേക്ഷത ഉയര്‍ത്തി പ്രവര്‍ത്തിച്ച എല്‍ ഡി എഫ് സര്‍ക്കാരിനൊപ്പം കേരള സംസ്ഥാനം നിലകൊണ്ടു. ബി ജെ പി വോട്ട് മറിച്ചില്ലായിരുന്നെങ്കില്‍ ഇതിലും ദയനീയമായ സ്ഥിതിയായിരുന്നു കോണ്‍ഗ്രസിന് ഉണ്ടാകുമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.