കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് തൂത്തു വാരി .
144 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 സീറ്റും ടി.എം.സി നേടി. നേരത്തെ അഞ്ചു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രണ്ട് വീതം സീറ്റുകള്‍ നേടി.
ഡിസംബര്‍ 19നാണ് വോട്ടിംഗ് നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. 92.36 ശതമാനം വോട്ടുകള്‍ തൃണമൂല്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങുന്ന ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ നഷ്ടമായത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
സ്വതന്ത്രരായി വിജയിച്ച മൂന്നു സ്ഥാനാര്‍ത്ഥികള്‍ ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി മമതാബാനര്‍ജി നാളെ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ മേയറെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .