ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ഹര്ഭജന് സിങ് സജീവ ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ ഹര്ഭജന് സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഇന്ന് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി’ -ഹര്ഭജന് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ഹര്ഭജന്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടെ ഹര്ഭജന് സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസണ് വരെ കളിച്ചിരുന്നു.
ജീവിതത്തില്‍ വളരെ വിഷമകരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകേണ്ട അവസരങ്ങളുണ്ടാകുമെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഹര്ഭജന് ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള സമയത്തിനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. ഇന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും ഞാന്‍ വിരമിക്കുന്നു. പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയില്‍ ഞാന്‍ മുമ്ബേ വിരമിച്ചതാണ്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
അണ്ടര്‍20 അത് ലറ്റിക് ചാമ്ബ്യന്‍ഷിപ്: 4×400 മീ. മിക്സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി; ഏഷ്യന്‍ റെക്കോഡ്.
ഒളിമ്ബിക് കമ്മിറ്റിയുടെ 9 കായിക ഇനങ്ങളില്‍ ക്രിക്കറ്റും ഉൾപ്പെടുത്തി .
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.
പാരസിൻ ഓപ്പൺ ചെസ് കിരീടം ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക്.
ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു
ആശ്വാസം; സ്മൃതി മന്ദാനക്ക് വനിത ലോകകപ്പില്‍ തുടരാം.
വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ.
മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.
ലോക ബാഡ്മിന്റണ്‍.പി.വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍.
ദേശീയ വോളീബോൾ ഫെഡറേഷന്റെ അംഗീകാരം റദ്ദാക്കി
മുഹമ്മദ് ഷമിയുടെ രാജ്യത്തോടുള്ള സ്നേഹം അമൂല്യം; വിരാട് കോഹ്ലി.
പറഞ്ഞത് തെറ്റായിപ്പോയി’; നമസ്കാര പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് വഖാര്‍ യൂനുസ്.