കൊച്ചി: പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടികളും അടിയന്തരമായി നീക്കാന്‍ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം നല്കി.
കോടതിയുടെയും റോഡ് സേഫ്റ്റി കമ്മിഷണറുടെയും ഉത്തരവുകള്‍ അവഗണിച്ച് തുടരുന്ന ബോര്‍ഡുകള്‍ 30 ദിവസത്തിനകം നീക്കണം.
ഇക്കാര്യത്തില്‍ പഞ്ചായത്ത്, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍മാര്‍ തദേശസ്ഥാപനങ്ങള്ക്കു നിര്‍ദേശം നല്‍കണം. സമയപരിധി കഴിഞ്ഞ് ബോര്‍ഡുകള്‍ തുടര്‍ന്നാല്‍ ഉത്തരവാദിത്തം തദേശഭരണ സെക്രട്ടറിമാര്‍ക്കും ഫീല്‍ഡ് സ്റ്റാഫിനുമായിരിക്കും.
പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കണമെന്ന ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത കേസുമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്.
പരസ്യ ഏജന്‍സികള്‍ അനുമതിയില്ലാതെ ബോര്‍ഡ് സ്ഥാപിക്കുന്നതു കോടതി വിലക്കി. ബോര്‍ഡുകളില്‍ അവ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസവും ഫോണ്‍ നമ്ബറും നിര്‍ബന്ധമാക്കി. വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.