കേരളം : പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലെയും നേതാക്കളുടെ വീട്ടിലെയും റെയ്ഡുകളില് കേരളത്തില്‍ ആകെ അറസ്റ്റിലായത് 25 പേര്.ഇവരില്‍ 11 പേരെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. 14 പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്, സൈനുദ്ദീന്‍, ഉസ്മാന്, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. ഒ.എം.എ സലാം, അബ്ദുറഹ്മാന്, പി കോയ, അനീസ് അഹമ്മദ്, അഫ്സര്‍ പാഷ, അബ്ദുല്‍ വാഹിദ്, ജസീര്‍, ഷഫീര്‍, അബൂബക്കര്‍, മുഹമ്മദ് ബഷീര്‍, നസറുദ്ദീന്‍ എളമരം, അസിഫ് മിര്‍സ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡല്‍ഹിക്ക് കൊണ്ടുപോകുക.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പട്യാല ഹൗസ് കോടതിയിലാണ് ഹാജറാക്കുക. ഡല്‍ഹിയിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രതികളെ ഇന്ന് തന്നെ എത്തിച്ചേക്കുമെന്നാണ് വിവരം. കൊച്ചി കോടതിയില്‍ ഹാജരാക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊച്ചി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ്. ഈ മാസം 19 നാണ് ആര്.സി 2/ 2022 നമ്ബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യുഎപിഎയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. യുഎപിഎ 13.18. 18 ബി. 38.39 വകുപ്പുകളും ഐപിസി 120 ബി. 153 എയുമാണ് ചുമത്തിയത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.
ജോഡോ യാത്ര ; രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി മഠത്തിലെത്തി.