കീവ് : യുക്രെയിനില്‍ റഷ്യന്‍ അധീനതയിലുള്ള നാല് പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ ഹിതപരിശോധന തുടങ്ങി. ഡൊണെസ്ക്, ലുഹാന്‍സ്ക്, ഖേഴ്സണ്‍, സെപൊറീഷ്യ പ്രവിശ്യകളിലാണ് റഷ്യന്‍ ഫെഡറേഷനോട് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഹിത പരിശോധന ആരംഭിച്ചത്.മാസങ്ങളായി റഷ്യയുടെ നിയന്ത്രണത്തിലുള്ള ഇവിടങ്ങളില്‍ റഷ്യ പ്രാദേശിക ഭരണകൂടങ്ങള്‍ സ്ഥാപിച്ചിരുന്നു.
ഇവരുടെ നേതൃത്വത്തിലാണ് ഹിതപരിശോധന നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് റഷ്യയിലും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. 27 വരെ ഹിതപരിശോധന തുടരും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് റഷ്യയുടെ ഹിതപരിശോധന. 2014ല്‍ ക്രൈമിയയെ യുക്രെയിനില്‍ നിന്ന് പിടിച്ചെടുത്തത് പോലെ ഈ നാല് പ്രവിശ്യകളെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം. വിജയിച്ചാല്‍ യുക്രെയിന്റെ 15 ശതമാനത്തോളം ഭൂപ്രദേശം റഷ്യയുടെ കൈയ്യിലാകും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .