തൃശ്ശൂര്‍: കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വെബ് സൈറ്റ് കര്‍ഷകര്‍ക്ക് നേരില്‍ പരിശോധിക്കാന്‍ അവസരം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www.supplycopaddy.in എന്ന വെബ് സൈറ്റിലൂടെയാണ് അറിയാന്‍ അവസരം നല്‍കുന്നത്. കര്‍ഷകര്‍ സൈറ്റ് തുറന്ന ശേഷം ‘പൊതു വിവരങ്ങള്‍’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.
കര്‍ഷകരുടെ കൃഷിഭവന് തിരിച്ചുള്ള ലിസ്റ്റ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിവരങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍ അലോട്ട്മെന്റ് വിവരങ്ങള്‍, മില്‍ അലോട്ട്മെന്റ്, പാടത്ത് നിന്നെടുത്ത നെല്ലിന്റെ അളവ്, പിആര്‍എസ്, പേയ്മെന്റ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാണ്. അതേസമയം രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കര്‍ഷകര്‍ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസര്‍ അറിയിച്ചു.
വയലില്‍ കൃഷി ഇറക്കിയ എല്ലാവര്ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ അധികൃതര്‍ക്ക് തുടര്‍ നടപടികള്‍ക്ക് പോകാനാവൂ.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി